കുറും കവിതകള്‍ 190
കുറും കവിതകള്‍ 190
വേനലിനോടോപ്പം
മണ്ണോടു ചേരാന്‍ ഇല
മാനം കരയാന്‍ കാത്ത്
ഓര്‍മ്മകളുടെ പെയ്യാ
കിനാക്കളില്‍ മനം
മാനം നോക്കി സഞ്ചാരം
പൊള്ളയാക്കി ശബ്ദം
കാറ്റിന്റെ നിർദയമായ കുരുക്ക്
ജലരേഖയാക്കുന്നു സമയത്തെ
ഏറെ വിസ്പോടനം
സ്നേഹം പദം പറഞ്ഞു
വാവിട്ടു കരയാനാവാതെ
നോവറിഞ്ഞ പ്രണയം
വിരലുകളറിഞ്ഞു
മണമതു തീര്‍ത്തു
മംഗള മുഹുര്‍ത്തമാല്യം
സുറുമയെഴുതിയ കണ്ണുകളില്‍
മയിലാഞ്ചി ചുമപ്പു
ഗ്രീഷ്മ സന്ധ്യാംബരം
തമ്മിൽ കണ്ടപ്പോൾ
നിഴലകന്ന മാനം
ആനന്ദ മുഹുർത്തം
പൊള്ളയാക്കി ശബ്ദം
കാറ്റിന്റെ നിർദയമായ കുരുക്ക്
ജലരേഖയാക്കുന്നു സമയത്തെ
നിലാവ് വെള്ളി തകിടുപോലെ
സ്വപ്നങ്ങളെ അട്ടിമറിക്കുന്നു
ഇന്നു രാവിലില്ലാ ദുഃസ്വപ്നം
ലോഹപ്പക്ഷി
റാഞ്ചിക്കിടപ്പതു
കടലോ കരയോ
ഇലപൊഴിയും
മഴയുമായി ഗ്രീഷ്മം
പടിയിറങ്ങും സന്ധ്യ
കഥപറഞ്ഞു
നിഴലുകള്‍
പ്രണയപരിഭവം
വിയർപ്പു വിഴുങ്ങിവന്നവന്
യാമിനിയവൾ പുളകം
ആശ്വാസവിശ്വാസം
ഇരുനുറ്റിഎഴുപത്തിരണ്ടിന്റെ
മാന്ത്രിക സംഖ്യക്കായി നട്ടോട്ടം
നോട്ടക്ക് ഒരു ചെറു പുഞ്ചിരി
വേനലിനോടോപ്പം
മണ്ണോടു ചേരാന്‍ ഇല
മാനം കരയാന്‍ കാത്ത്
ഓര്‍മ്മകളുടെ പെയ്യാ
കിനാക്കളില്‍ മനം
മാനം നോക്കി സഞ്ചാരം
പൊള്ളയാക്കി ശബ്ദം
കാറ്റിന്റെ നിർദയമായ കുരുക്ക്
ജലരേഖയാക്കുന്നു സമയത്തെ
ഏറെ വിസ്പോടനം
സ്നേഹം പദം പറഞ്ഞു
വാവിട്ടു കരയാനാവാതെ
നോവറിഞ്ഞ പ്രണയം
വിരലുകളറിഞ്ഞു
മണമതു തീര്‍ത്തു
മംഗള മുഹുര്‍ത്തമാല്യം
സുറുമയെഴുതിയ കണ്ണുകളില്‍
മയിലാഞ്ചി ചുമപ്പു
ഗ്രീഷ്മ സന്ധ്യാംബരം
തമ്മിൽ കണ്ടപ്പോൾ
നിഴലകന്ന മാനം
ആനന്ദ മുഹുർത്തം
പൊള്ളയാക്കി ശബ്ദം
കാറ്റിന്റെ നിർദയമായ കുരുക്ക്
ജലരേഖയാക്കുന്നു സമയത്തെ
നിലാവ് വെള്ളി തകിടുപോലെ
സ്വപ്നങ്ങളെ അട്ടിമറിക്കുന്നു
ഇന്നു രാവിലില്ലാ ദുഃസ്വപ്നം
ലോഹപ്പക്ഷി
റാഞ്ചിക്കിടപ്പതു
കടലോ കരയോ
ഇലപൊഴിയും
മഴയുമായി ഗ്രീഷ്മം
പടിയിറങ്ങും സന്ധ്യ
കഥപറഞ്ഞു
നിഴലുകള്‍
പ്രണയപരിഭവം
വിയർപ്പു വിഴുങ്ങിവന്നവന്
യാമിനിയവൾ പുളകം
ആശ്വാസവിശ്വാസം
ഇരുനുറ്റിഎഴുപത്തിരണ്ടിന്റെ
മാന്ത്രിക സംഖ്യക്കായി നട്ടോട്ടം
നോട്ടക്ക് ഒരു ചെറു പുഞ്ചിരി
Comments