സഞ്ചാരി പറയുന്നു

കാലനിലുടെ കവിതയാലങ്ങു


കാലത്തിന്‍ പോയ്‌മുഖങ്ങള്‍ വരച്ചുകാട്ടി

പ്രാര്‍ത്ഥിച്ചു കൊണ്ടയങ്ങു പാട്ടിന്റെ -

-പാലാഴി തീര്‍ക്കുന്ന സഞ്ചാരിയായ്

പ്രവരനാമൊരു കവിയുടെ സന്നിധിയിലുടെ

കേള്‍ക്കാത്ത ചെവിയുടെ നേരെയങ്ങു

ചോദ്യങ്ങളെയ്യെതു അപ്പുവിന്റെ

ശബ്ദത്താലങ്ങു ഓര്‍മ്മകളിലുടെ

പൈദാഹങ്ങളൊക്കെ സഖിച്ചു

ജീവിത തൃഷ്ണ കളോടങ്ങുമ്പോഴും

വീട്ടാകടങ്ങളൊക്കെ കണ്ടുനുകരുവാനാകാതെ

മുന്നാറിനെ ഒറ്റികൊടുത്തോരു

യൂദാസുക്കളെ പഴിപറഞ്ഞ്-

യകലുമ്പോഴും കുടുബവിളക്കു

തെളിയിച്ചു പേരകുട്ടികള്‍ തന്‍

സന്തോഷം പകര്‍ന്നു കൊണ്ടയങ്ങു

കലാകാരനായ്കാലം കഴിക്കുമ്പോഴും

ദേവതാരു പൂത്തുലയിക്കും

അഭയമന്ത്രത്തിന്റെ പാട്ടുകാരിയുമായ്

മരുവുന്ന കടലമ്മയുടെ തീരത്തുകുടി

മുന്നേറുമ്പോഴും സഞ്ചിത ശക്തിയെ

ചുനക്കരയും കടന്ന്‍ തിരയുന്നു രാമനിപ്പോള്‍

പൂങ്കുയിലായി പ്രപഞ്ച സംഗീതമോതുന്നു

എല്ലാവരോടുമായി എപ്പോഴും മോഴിയുന്നു

സ്നേഹമാണ്‌ സുഹുര്‍ത്തുക്കളെ

നല്ല സമ്പത്ത് എന്ന്‍ "സഞ്ചരി"യിലുടെ

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “