Sunday 12 December 2010

കറുപ്പും തവിട്ടും


കറപ്പും തവിട്ടും മങ്ങിയ

നടപ്പുകളിലേക്ക് മാത്രം മാണ്‌

കണ്ണുകള്‍ തേടിയലഞ്ഞിരുന്നത്

ജീവിത താള ക്രമം കണക്കെ

നിരങ്ങി ഓടി കൊണ്ടിരിന്ന

വണ്ടിയുടെ കിത പ്പുകള്‍ക്കിടയില്‍

ഒരു പിടി വറ്റുകള്‍ക്ക് ഉള്ള

കാത്തിരിപ്പിന്റെ അവസാനം

നിമിഷങ്ങള്‍ക്കു ഉള്ളില്‍ തിളങ്ങുന്ന

കാളിമ പടര്‍ത്തി ഒറ്റക്കാലില്‍

നില്‍ക്കുന്നവനുടെ തിളക്കത്തിന്‍

ഒടുക്കം വീണു കിട്ടുന്ന തുട്ടുകള്‍ക്കായ്

ഒഴിയാത്ത വിശപ്പ്‌യെന്ന നാടകം

അരങ്ങേറും വയറാമി വേദികയിലെ

മിടുപ്പുകളിലുടെ തലമുറകളായി

പാദുകങ്ങളില്‍ കുടുക്കുകള്‍ മുറുക്കിയും

തിളക്കങ്ങള്‍ ഒരുക്കിയും

മുന്നോട്ടു മുന്നോട്ടു മുന്നേറുന്നു

No comments: