നെഞ്ചുരച്ചു കയറി നിന്റെയും എന്റെയും
നാമങ്ങള്‍ കൊത്തിവരഞ്ഞു വന്നു നില്ക്കുമ്പോള്
നേരിയ കരിരോമങ്ങള് മേല്‍ച്ചുണ്ടില്‍ പിരിച്ചു
നാണത്താലിന്നുമോര്ക്കുമ്പോള് ഉള്ളിന്റെ ഉള്ളില്‍
നീലകുറിഞ്ഞി പൂത്തപോലെ ഒരു അനുഭൂതി
കുറും കവിതകൾ ഒരു ചെറു പഠനം ജീ ആർ കവിയൂർ മനുഷ്യ മനസ്സുകളിൽ ഉള്ള വൈകാര്യമാർന്ന കാര്യങ്ങളെ കുറഞ്ഞ വാചകത്താൽ അനുവാചകനെ ഒരു ആഹാ നിമിഷം സൃഷ്ടിക്കുവാൻ ഉതകുന്ന ഒരു എഴുത്തു രീതി പലരും പലരീതികൾ അനുവർത്തിച്ചു പോരുന്നു , പ്രാചീന കാലം മുതൽക്കേ ഇവകൾ എഴുതിയിരുന്നു ചിലർ അതിനെ നുറുങ്ങു കവിതകൾ , ഒറ്റവരി കവിതകൾ , മൂന്നു വരി കവിതകൾ നാല് വരി കവിതകൾ എന്ന് പറയും നമ്മുടെ മണ്മറഞ്ഞു പോയ കവികൾ എഴുതിയവ കവിളൊട്ടിയ കടവ്- എല്ലുന്തിയ ചുവന്ന അമ്പലപ്പടി ചൂണ്ടുന്ന പാത -മഹാ കവി പി.കുഞ്ഞിരാമന്‍നായര്‍ യൂസഫലി കേച്ചേരിയുടെ കുറുങ്കവിതകൾ ഗുണ്ടകള്‍ ഉണ്ടാകുന്നത് കള്ളനും പോലീസും ഒത്തുകളിക്കയാല്‍ ഗുണ്ടയെ വെച്ചു പൂജിപ്പൂ ലോകം ...................................................... കവിയുടെ ധര്‍മ്മം വാടിയില്‍ പൂകൊഴിഞ്ഞപ്പോള്‍ മഹാകവി പാടി, പുഴുവതു തിന്നുതീര്‍ത്തു ................................................... പക്ഷവാദം വാമപക്ഷം സര്‍ക്കാരുണ്ടാക്കിയാല്‍ നന്ദി ഗ്രാമത്തിന് രക്തവും പച്ചവെള്ളം ........................................................ ഇറക്കം ഏറ്റമിറക്കവുമുള്ള മണ്ണില്‍ ...
കുട്ടി കവിതകൾ മഴ ചറപറ ചടപട മേളം ചോരാതെയിരുന്നൊരു കൂര തവളക്കുഞ്ഞിനായി വിരിഞ്ഞൊരു കട കാണാന്‍ എന്ത് ചന്തം കൂണിന്‍കുട കണ്ടു അയലത്തെ കുഞ്ഞി ചേച്ചിക്കും ഉണ്ണിക്കുമാകെ സന്തോഷം ചറ പറ പെയ്തു മഴ ........ സ്നേഹം കാക്കക്കും പൂവാലിപയ്യിനു തന് കുഞ്ഞിനോടെന്ന പോലെ അച്ഛനുമമ്മക്കും അനുജത്തിക്കും എന്നോടു ഏറെ സ്നേഹം കൃഷി നാല്‍ക്കാലിയാല്‍ ഉഴുതുമറിച്ചു വാരിവിതറി വിത്ത് മുളച്ച വയലില്‍ വെള്ളംകൊടുത്തു വളം നല്കി കൊയ്യ്തു മെതിച്ചു നെല്ലോക്കെ കുത്തിയെടുത്തയരിയാല്‍ നാണിയമ്മ ഉണ്ടാക്കിയ കഞ്ഞി കുഞ്ഞി കുടിച്ചു ആര്‍ത്തിയോടെ കൃഷിയെന്തെന്നുഅറിയാതെ സ്വാതന്ത്ര്യം കാട്ടിൽ നിന്നും കൊണ്ട് വന്നൊരു തത്തയെ കൂട്ടിലിട്ടു വളർത്തി ചേട്ടൻ ചേട്ടനെ പൂട്ടിയിട്ടമ്മ ഒരുനാൾ തുറന്നു വിട്ടു ഞാനൊന്ന് അമ്മകാണാതെ സ്വാതന്ത്ര്യമെന്തന്നു അറിഞ്ഞൊരു നേരം കൂട്ടിലിട്ടു വളര്‍ത്തിയ തത്തയെ മാനം കാട്ടി പറത്തി വിട്ടു ചേട്ടൻ --------------------------------------------------------------------------------------------------------- മുകളില്‍ ഉള്ള കവിതകള്‍ പ്രൈമറി ക്ല...
വിവാഹ വാർഷിക കവിത ഒന്നായി ചേർന്ന കിനാവിന്റെ നിലാവിൽ ഒന്നിനൊന്ന് ചേർന്ന ജീവിതത്തിന്റെ തിരമാലകൾ ഓർമ്മകളിൽ കൊത്തിയ സൗഹൃദ കാഴ്ചകൾ ഞങ്ങളുടെ നാളുകൾ മധുരസംഗീതമായ് മാറിയിരിക്കുന്നു സ്നേഹത്തിൻ കരുത്തിൽ തീർന്ന ഈ ബന്ധം സൗഹൃദത്തിൻ ചൂടോടെ തണൽ നൽകട്ടെ കാറ്റും പൂവും പാടുന്ന ജീവിതവനിയിൽ ഓർമ്മകൾ പകരുന്ന ഒരു മധുരഗാനം ഞങ്ങളുടെ കൂട്ട് എന്നും ഒരു മധുരസ്മൃതിയായ് എല്ലാവർക്കും ആത്മാവിൽ സ്വാന്തനമായ് മാറട്ടെ വർഷങ്ങൾ കടന്നുപോകും, പക്ഷേ അവശേഷിച്ച് ഈ ജീവിതം നല്ലൊരു കഥയായി തൂവൽ സ്പർശമായ് മാറട്ടെ! ജീ ആർ കവിയൂർ 08 12 2024 08 12 1990 to 08 12 2024 മഹത്തായ 34 വർഷം തികയുന്നു ഞങ്ങൾ വിവാഹിതരായിട്ട്
Comments